ബക്കറ്റിലെ തുണി മാറ്റി നോക്കുമ്പോള്‍ കുഞ്ഞിന് ജീവനുണ്ടെന്ന് കണ്ട് ആ ബക്കറ്റെടുത്തുകൊണ്ട് പൊലീസുകാരന്‍ ഓടുന്ന ദൃശ്യം മനസില്‍നിന്ന് മായുന്നില്ലെന്നും ജനിച്ചുവീണതുമുതല്‍ അതിജീവനത്തിനുശ്രമിച്ച കുഞ്ഞ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രി
പകരം മലിനീകരണം കുറയ്ക്കുന്നതിനുള്ള നിയമങ്ങൾ ആവശ്യമാണെന്ന് അധികാരികളെ ബോധിപ്പിക്കണം. കുപ്പിപ്പാൽ നല്‍കുന്ന കുഞ്ഞുങ്ങൾ ഒരു ദിവസം ദശലക്ഷക്കണക്കിന് മൈക്രോപ്ലാസ്റ്റിക്‌സ് വിഴുങ്ങാൻ സാധ്യതയുണ്ട്. പശുവിൻ പാലിലും മൈക്രോപ്ലാസ്റ്റിക് അടങ്ങിയിരിക്കാമെന്നും അടുത്തിടെ നടന്ന മറ്റ് ഗവേഷണങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ടെന്നും' ഗവേഷക സംഘം കൂട്ടിച്ചേര്‍ത്തു.
ഡൽഹിയിൽ കാലവതി സരൺ എന്ന സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുട്ടി